BREAKING NEWS

NEWS UPDATED രാജ്യത്തെ 2500 നഗരങ്ങളില്‍ സൗജന്യമായി വൈ-ഫൈ ലഭ്യമാക്കുമെന്ന് കേന്ദ്രം... ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം. ..... ഫിലെ ലാന്‍ഡര്‍ വാൽനക്ഷത്രത്തിൽ തൊട്ടു...യുട്യൂബിന് വെല്ലുവിളിയായി സാംസംഗിന്റെ ‘മില്‍ക്ക്’ ആപ്പ്.........

Flash

Friday 14 November 2014

ഉയരത്തിന്റെ റെക്കോഡുടമകള്‍ തമ്മിലൊരു കൂടിക്കാഴ്ച

ഉയരത്തിന്റെ റെക്കോഡുടമകള്‍ തമ്മിലൊരു കൂടിക്കാഴ്ച


ഇന്നലെ ഗിന്നസ് ലോക റെക്കോഡ് ദിനം. ഗിന്നസ് ഈ ദിനം ആഘോഷിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിയോടും ഉയരം കുറഞ്ഞ വ്യക്തിയോടും ഒപ്പമാണ്. ലണ്ടനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ടര്‍ക്കിയിലെ സുല്‍ത്താന്‍ കോസെന്‍ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തി. എട്ട് അടി മൂന്ന് ഇഞ്ചാണ് ഉയരം. ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോഡ് നേപ്പാള്‍ സ്വദേശിയായ ചന്ദ്ര ബഹാദൂര്‍ ദാംഗിയുടെ പേരിലാണ്. 21.5 ഇഞ്ചാണ് ഉയരം.
നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമമായ റീംഖോലിയിലാണ് 74കാരനായ ദാംഗിയുടെ താമസം. ഭാരം ചുമക്കുന്നവര്‍ക്കുള്ള തൊപ്പിയും മറ്റു സാധനങ്ങളും നിര്‍മ്മിക്കുകയാണ് തൊഴില്‍. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഗിന്നസ് റെക്കോഡുടമയായതോടെ വിദേശസന്ദര്‍ശനം എന്ന സ്വപ്‌നം സഫലമായതായി ദാംഗി പറയുന്നു. ഏറ്റവും ഉയരം കൂടിയ വ്യക്തിയായ വ്യക്തിയായ സുല്‍ത്താനെ നേരിട്ടു കാണണമെന്നും ഏറെക്കാലമായി ആഗ്രഹിക്കുകയാണ് ഇദ്ദേഹം.
ഏറ്റവും കൂടിയ ഉയരം എന്ന റെക്കോഡിനുടമയായ സുല്‍ത്താന്‍ കോസെന്‍ കര്‍ഷകനാണ്. പിറ്റിയൂട്ടറി ജൈജാന്റിസം എന്ന തകരാര്‍ മൂലമാണ് ഇദ്ദേഹത്തിന് പരിധി വിട്ട് ഉയരമുണ്ടായത്. പത്തു വയസ്സു വരെ സാധാരണ വളര്‍ച്ച മാത്രമായിരുന്നു. പിന്നീടാണ് വളരാന്‍ തുടങ്ങിയത്. 2010 ഓഗസ്റ്റില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ ശസ്ത്രക്രിയ നടത്തി. അതോടെ വളര്‍ച്ച നിലച്ചു. പക്ഷേ അപ്പോഴേക്കും ഉയരം എട്ടടിയും കടന്നിരുന്നു. എട്ടടിയില്‍ കൂടുതല്‍ ഉയരമുള്ള പത്തു മനുഷ്യര്‍ മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നതെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.






സച്ചിന്‍ ക്രീസിലിറങ്ങിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

സച്ചിന്‍ ക്രീസിലിറങ്ങിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്

1989 നവംബര്‍ 15ന് പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. അന്ന് ആറാമനായി ഇറങ്ങിയ ആ കുറിയ മനുഷ്യന്റെ മുന്നില്‍ പിന്നീട് ലോകം പോലും തലകുനിച്ചു നിന്നത് ചരിത്രം.
1989 നവംബര്‍ 15. ഇന്ത്യ പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കറാച്ചിയില്‍ നടക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യമൂന്ന് വിക്കറ്റുകളും നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ നിരയിലേക്ക് ബാറ്റുമായി ഒരു കൊച്ചുപയ്യന്‍ ഇറങ്ങി വന്നു. ശ്രീകാന്തും, സിദ്ധുവും, മനോജ് പ്രഭാകറും, മഞ്ജ്‌രേക്കറും പരാജയപ്പെട്ടിടത്തേക്കായിരുന്നു ബാറ്റേന്തി സച്ചിന്റെ വരവ്. വസിം അക്രത്തിന്റെയും, വഖാര്‍ യൂനിസിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നിലേക്ക് ബാറ്റുമേന്തി ആ പതിനാറുകാരനെത്തി. കൊച്ചുപയ്യനെ ഭയചകിതനാക്കി വഖാറിന്റെ ബൗണ്‍സര്‍ സച്ചിന്റെ തലയ്ക്ക് മുകളിലൂടെ മൂളിപ്പാഞ്ഞു. എന്നാല്‍, തൊട്ടടുത്ത പന്ത് കവറിലൂടെ ബൗണ്ടറി പായിച്ച് സച്ചിന്റ അന്താരാഷ്ട്ര കരിയറിലെ ആദ്യറണ്‍സ്.
അതൊരു തുടക്കമായിരുന്നു. പിന്നീട് സച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1990ല്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തിലും അരങ്ങേറ്റം. അവിടുന്നിങ്ങോട്ട്, ലോകക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി ഈ അഞ്ചരയടിക്കാരന്റെ മുന്നില്‍ തലകുനിച്ചു. ഒരു നവംബറില്‍ വിടര്‍ന്ന ക്രിക്കറ്റ് വസന്തത്തിന് 24 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു നവംബറില്‍ വിരാമം. ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ട് 2013 നവംബര്‍ 14ന് സച്ചിന്‍ ക്രീസിനോട് വിടപറഞ്ഞു.

5G network coming soon.

             


Coming soon...


çÜÞµ¢ µÞJßøßAáK 5¼ß æÈxíÕVAßÈáçÕIßÏÞÃá ÄBZ ÄÜÉáµÏíAáKæÄKí ®ùßµíØæa ·çÕ×à ÕßÍÞ·¢ çÎÇÞÕß ØÞùÎØâV ÕcµíÄÎÞAßAÝßEá. 
§çMÞÝæJ ¥ÕØí@ÏßW 5¼ß ÉâVÃçÄÞÄßW dÉÞÌÜcJßW ÕøÃæÎCßW 2020 ¦µÃ¢. ®CßÜᢠ¥ÄßÈáU dÖÎBZ ؼàÕ¢. ÆfßÃæµÞùßÏÏᢠ¼MÞÈáÎÞÃí §AÞøcJßW ÎáKßçÜÞ¿áK Îxá øÞ×íd¿BZ. 
ØíÎÞVGí çËÞÃßæÜ ÕÞ¿íØí¦MßW ÕK ÕßÁßçÏÞ ²xÕßøWØíÉVÖJßW ÄáùAÃæÎKá ÈßBZAí ¦d·ÙÎßçÜï? §LcÏßæÜ çdÌÞÁíÌÞXÁí Ö㢶ܵZ 3¼ßÏßW ÄMßJ¿Eá ÈßWAáçOÞZ çÜÞµ¢ 5¼ßÏßçÜAá µáÄßAáKá. æ¿ÜßçµÞ¢ ø¢·æJ ¦ç·Þ{ ÍàÎXÎÞøÞÏ ØbàÁÈßæÜ ®ùßµíØY ¦Ãí 5¼ß æÈxíÕVAí ÉøàfÃB{áÎÞÏß ÎáçKÞGá çÉÞµáKÄí.
5G-technology480X250


æµÞùßÏÏáæ¿ 5¼ß ÈßÜÕßW ÕøáçOÞZ 800 æηÞææÌxáU ²øá ØßÈßÎ ²øá æØAXÁßW ÁìYçÜÞÁí 溇ÞÈÞµá¢. 5¼ß ·çÕ×Ãø¢·Jí ¥çÎøßAÏᢠ²MÎáIí.


Top News

Labour India